തിരുവനന്തപുരം: പൊലീസിനും മാനേജ്മെന്റിനുമെതിരെ മാര്‍ത്താണ്ഡത്ത് ആത്മഹത്യ ചെയ്ത മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി അന്‍സിജിയുടെ കുടുംബം രംഗത്ത്.അന്‍സിജി ആത്മഹത്യ ചെയ്തത് പ്രേമ നൈരാശ്യം കാരണമെന്ന് എഫ്ഐആറില്‍ പറയുന്നു. മാനേജ്മെന്റും കരുങ്കല്‍ പൊലീസും ഒത്തുകളിക്കുന്നുവെന്നും കുടുംബം ആരോപിച്ചു.’മകളുടെ എല്ലാ സുഹൃത്തുക്കളെയും ഞങ്ങള്‍ക്കറിയാം. എന്താണ് സത്യാവസ്ഥയെന്ന് ഞങ്ങള്‍ക്കറിയണം,സംഭവദിവസം മകളെ പ്രിന്‍സിപ്പല്‍ റൂമില്‍ വിളിച്ചിരുന്നു.ഒരു മണിക്കൂറോളം സംസാരിച്ചു. എന്താണ് സംസാരിച്ചതെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മാനസികമായി മകളെ മാനേജ്മെന്റ് പീഡിപ്പിച്ചിരുന്നു’ എന്നും കുടുംബം പറയുന്നു.
Related Posts
ഉണ്ണികൃഷ്ണന് സ്വര്‍ണം തനിക്ക് വിറ്റെന്ന് ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്റെ മൊഴി
ശബരിമലയിലെ ദ്വാരപാലകപാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണ്ണം ഉണ്ണികൃഷ്ണന് പോറ്റി വിറ്റെന്ന നിര്‍ണായക കണ്ടെത്തലാണ് എസ്ഐടിക്ക് ലഭിചിരിക്കുന്നത്. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധനാണ് ഉണ്ണികൃഷ്ണന് പോറ്റി 476 ഗ്രാം സ്വര്‍ണം…
വെള്ളാപ്പള്ളിക്ക് ഹൈക്കോടതി തിരിച്ചടി; നാണംകെട്ട് പുറത്തേക്ക്
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. ഇതോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ.…
നിയന്ത്രണംവിട്ട പാഴ്സല്‍ ലോറി രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ച് അപകടം
കുമരകം: കുമരകത്ത് നിയന്ത്രണംവിട്ട പാഴ്സല്‍ ലോറി രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചു തകര്‍ത്തശേഷം പാലത്തില്‍ ഇടിച്ചു.ഇന്ന് രാവിലെ കുമരകം പള്ളിച്ചിറക്ക് സമീപമാണ് അപകടമുണ്ടായത്.റോഡരികില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം…
