കൊച്ചി:മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുമ്പോൾ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ അറസ്റ്റ് ചെയ്യരുതെന്ന്.ഹൈക്കോടതി. ബലാത്സംഗ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വേടൻ ഒളിവിലാണ്. ഈ കേസിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വാദം കേൾക്കുമ്പോൾ ആണ് ജസ്റ്റിസ് കുര്യൻ തോമസ് താൽക്കാലികമായി അറസ്റ്റ് തടഞ്ഞത് .കേസിൽ നാളെയും വാദം തുടരും .കേസിലെ പരാതിക്കാരിയെ കഴിഞ്ഞദിവസം കോടതി കേസിൽ കക്ഷി ചേർത്തിരുന്നു . വേടനെതിരെ ഒട്ടേറെ പേർ പരാതികൾ ഉന്നയിച്ചിരുന്നു എന്ന് ഈ വാദത്തിനിടെ പരാതിക്കാരിചൂണ്ടിക്കാട്ടി .എന്നാൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വാദമെന്ന് കോടതി പ്രതികരിച്ചു. വേടനൂമായി പിരിഞ്ഞതിനു ശേഷം വിഷാദരോഗത്തിന് അടിമപ്പെട്ടു പരാതിക്കാരി പറഞ്ഞു .
Related Posts
ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി, ജൂൺ, ജൂലൈ മാസത്തിലേക്ക് മാറിയെക്കും
സ്കൂൾ വേനലവധി പരിഷ്കാരം, അടിയന്തര പൊതു ചർച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി. പൊതുജനാഭിപ്രായം തേടാൻ തീരുമാനം. വേനലവധി മാറ്റുന്നതിനുള്ള ഗുണങ്ങളും ദോഷങ്ങളും ജനങ്ങൾക്ക് അറിയിക്കാം. കുട്ടികളുടെ…
വിശ്വഹിന്ദുപരിഷത്ത് വൈക്കം ജില്ലാ വാര്‍ഷിക സമ്മേളനം നടത്തി
വൈക്കം: വിശ്വഹിന്ദുപരിഷത്ത് വൈക്കം ജില്ലാ വാര്‍ഷിക സമ്മേളനം വൈക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സന്നിധിയില്‍ നടത്തി. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ. ദിവാകരന് ഉദ്ഘാടനം ചെയ്തു.…
ശബരില സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസു ജയിലിലേക്ക്
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. വാസുവിനെ പത്തനംതിട്ടയില്‍…
