ജപ്പാനിലെ പകർച്ചപ്പനിയിൽ 4000ത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു,സ്കൂളുകൾ അടച്ചു

ജപ്പാനിലെ പകർച്ചപ്പനി ബാധിതരുടെ എണ്ണം 4000 ത്തിൽ അധികം കഴിഞ്ഞു. ഒക്കിനാവ ടോക്കിയോ, കഹോഷിമ എന്നിവിടങ്ങളിലാണ് പകർച്ചപ്പനി രൂക്ഷമായിരിക്കുന്നത്. കുട്ടികളിൽ വൈറസ് അതിവേഗം പകരുന്നത് കൊണ്ട് ഒട്ടേറെ സ്കൂളുകളും ശിശു സംരക്ഷണകേന്ദ്രങ്ങളും അടച്ചു. ഇനിയും രോഗ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിനോദ് വിനോദസഞ്ചാരികളോടും വാക്സിൻ എടുക്കാൻ ജപ്പാനിലെ ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കുത്തിവെപ്പുകൾ രോഗബാധ തടയാനും രോഗത്തിൻറെ തീവ്രത കുറയ്ക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *