ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു തയ്യലിനാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മർദ്ദനമേറ്റത്. എരുവശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് മർദ്ദിച്ചത് റേഷൻ കടയിൽ നിന്നും സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിനെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടുക്കിയായിരുന്നു .ഇടിയേറ്റ് മൂക്കിലൂടെയും വായനയുടെയും രക്തം ചീറ്റി വാഹനത്തിൽ കുഴഞ്ഞുവീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദിച്ചയാളുടെ മകനെ വേദപാഠ അധ്യാപകനായ ബിജു കുട്ടിയെ ക്ലാസ്സിൽ വെച്ചു വഴക്ക് പറഞ്ഞു എന്ന് ആരോപിച്ചാണ് മർദ്ദനം.
Related Posts
അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ‘മെഗാ സർജിക്കൽ ക്യാമ്പയിൻ’…
8 വര്ഷമായി വാട്സാപ്പില്ല, ഫെയ്സ്ബുക്കില്ല; രജിഷ വിജയൻ
ജീവിതശൈലിയും സോഷ്യൽ മീഡിയയോടുള്ള തന്റെ സമീപനത്തെയും കുറിച്ച് തുറന്നുപറഞ്ഞ് മലയാളികളുടെ പ്രിയതാരം രജിഷ വിജയൻ. കഴിഞ്ഞ എട്ട് വർഷമായി താൻ വാട്സാപ്പ് ഉപയോഗിക്കുന്നില്ല എന്നും, വെർച്വൽ ലോകത്തേക്കാൾ…
ഇന്ത്യ – യൂറോപ്യൻ കരാർ: ആയൂർവേദ മേഖലയിലെ ചികിത്സകർക്ക് ഉപയോഗിച്ച് പ്രവർത്തിക്കാം
തിരുവല്ല: ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻ്റെ ഭാഗമായി ആയൂർവേദ മേഖലയിലെ ചികിത്സകർക്ക് അവരുടെ ഇന്ത്യയിലെ പ്രൊഫഷണൽ വിദ്യാഭ്യസ ഉപയോഗിച്ച് യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യങ്ങളിൽ പ്രവർത്തിക്കാവുന്ന…
