*എറണാകുളം പള്ളുരുത്തി സെന്റ് റീത്തസ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിനിയെ ഹിജാബ് ധരിച് വരുന്നത് വിലക്കിയ സ്കൂൾ അധികൃതരുടെ സമീപനം അപലപനീയമാണെന്നും ബഹുസ്വരതയെ ചോദ്യം ചെയ്യുന്ന ഇത്തരം സമീപനങ്ങൾ മതേതര സമൂഹത്തിന് അപമാനമാണനും നാഷണൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചർ പ്രസ്ഥാവനയിൽ പറഞ്ഞു.ഹെഡ് സ്കാഫ് ധരിച് വന്ന അധ്യാപിക ഹിജാബ്നെ വിമർശിക്കുന്നത് വൈരുധ്യമാണ്. ഇത് ധാർമികമായി വിശദീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഹിജാബ് ഏത് അച്ചടക്കത്തെയാണ് ബാധിക്കുക എന്നും വ്യക്തമാക്കേണ്ടതുണ്ട്.ഹിജാബ് ധരിച്ചു വരുന്നത് കൊണ്ട് മറ്റു കുട്ടികളെ ബാധിക്കുന്നുവെന്ന സ്കൂൾ അധികാരികളുടെ പ്രസ്താവന കുട്ടികളിൽ മനഃപൂർവ്വം വേർതിരിവ് സൃഷ്ടിക്കാനുള്ള അപകട സൂചനയാണ് വ്യക്തമാകുന്നത്. എന്നും എം ഹസീന കൂട്ടി ചേർത്തൂ…
Related Posts
റോഡിന് പരിഹാരമില്ല : തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി നാട്ടുകാർ
മലപ്പുറം : പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ഓണപ്പുട കളത്തിൽ തൊടി നിവാസികളുടെ വർഷങ്ങളായുള്ള യാത്ര ദുരിതത്തിനു, അറുതി വേണം എന്ന ആവശ്യത്തോട് പുറം തിരിഞ്ഞ അധികൃതർക്ക് വോട്ട്…
ഇസ്രയേൽ-ഹമാസ് യുദ്ധം: പ്രാരംഭഘട്ട ചർച്ച അവസാനിച്ചു
ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാഗമായി നടന്ന പ്രാരംഭഘട്ട ചർച്ച അവസാനിച്ചു. ഈജിപ്തിലെ ഷാം അൽ ഷെയ്ഖിൽ ആയിരുന്നു ചർച്ച നടന്നത്.…
പാറ്റപ്പാൽ’; പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധം! “
“മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും… അതാണെന്റെ ജീവൻ ടോൺ’ മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയലോഗാണിത്. ഭാവിയിൽ അഞ്ചാറു ഗുണ്ടകളെ ഇടിച്ചുവീഴ്ത്തിയ ശേഷം”പാറ്റപ്പാൽ കുടിക്കും… അതാണെന്റെ…
