കരൂർ മരിച്ചവരുടെ എണ്ണം 41 ആയി. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയങ്കിലും പോലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ കരൂരിലെ ദുരന്ത സ്ഥലം സന്ദർശിച്ചു .തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി മുരുകൻ, ജില്ലാ കലക്ടർ എന്നവർ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം വരുംവരെ ജില്ലാ പരിയടനം നിർത്തി വയ്ക്കുകയും ചെയ്തു. വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും വിജയ് സഹായം പ്രഖ്യാപിച്ചിരുന്നു.
Related Posts

കളമശ്ശേരിയില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം
കൊച്ചി: കളമശ്ശേരിയില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം. രോഗിയുമായി പോയിരുന്ന ആംബുലന്‍സ് കളമശേരി തോഷിബ ജംഗ്ഷനില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. മുന്നിലെ…

ആർ.ശിവശങ്കരപ്പിള്ളയുടെ മാതാവ് ജി ഗോമതിയമ്മ നിര്യാതയായി
കൊല്ലം: ഇൻഡ്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സമിതി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ ശിവശങ്കരപ്പിള്ളയുടെ പ്രീയ മാതാവ് ജി. ഗോമതിയമ്മ (82)അന്തരിച്ചു. സംസ്കാരം ഇന്ന് (04, 09,2025)…

സംശുദ്ധ രാഷ്ട്രീയത്തിന്റെയും, എളിമയും ആത്മാർത്ഥതയും സ്നേഹവും നിറഞ്ഞ പൊതുപ്രവർത്തനത്തിന്റെയും പ്രതീകമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പ്രിയങ്കരിയായ കൗൺസിലർ നാട്ടുകാരുടെ ഓമനയായ കിടാരക്കുഴി ഓമന ഏഴു പത്തിയൊന്നാം വയസ്സിൽ…